ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ജനുവരി 15

ജൂത പരിഷകള്‍ക്ക് പരവതാനി വിരിക്കാന്‍ അനുവദിക്കരുത്. പ്രതിഷേധിക്കുക ..പ്രാര്‍ഥിക്കുക-- ആഭ്യന്തര

ഭാരതം - ലോകത്ത് അതുല്യമായ ഒരു സാംസ്കാരിക - മതേതരത്തനിമ കാത്തു സൂക്ഷിക്കുന്നതിലൂടെ വളരെയേറെ പ്രസിദ്ധമായ നമ്മുടെ ഇന്ത്യ..!!
ഈ മഹാരാജ്യത്തിന്റെ ജീവസുറ്റ അസ്തിത്വത്തിനു കളങ്കമേല്ക്കുന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.നാധുറാ
ം ഗോട്സെ ആദ്യമായി ഭാരതാംഭയുടെ നെഞ്ചില്‍ മുറിവേല്‍പ്പിച്ചു മഹാത്മജിയെ വധിച്ചു .രണ്ടാമത് 92 ഡിസംബര്‍ ആറിന് ഈ മഹാ രാജ്യം ലോകത്തിന്റെ മുന്നില്‍ നാണിച്ചു തലതാഴ്ത്തി -നാലര നൂറ്റാണ്ടു കാലം പ്രപഞ്ച നാഥന് സുജൂദ് ചെയ്ത ബാബാരിയുടെ
താഴികക്കുടങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ നിലം പരിശാക്കി .. ഇപ്പോഴിതാ ചേരി ചേരാ നയത്തിലൂടെ ആഗോള സമൂഹത്തിനിടയില്‍ നെഞ്ചുയര്‍ത്തി നിന്ന ഇന്ത്യാ മഹാ രാജ്യത്തിന്റെ വിദേശ കാര്യ വകുപ്പ് ഇസ്രയേല്‍ എന്ന ലോക ഭീകരരുമായി പുതിയ അവിഹിത ബന്ധത്തിനൊരുങ്ങുന്നു. ഇസ്രയേലിനെ "മികച്ച പങ്കാളി "എന്ന് വിശേഷിപ്പിച്ച വിദേശകാര്യ വകുപ്പ് അവര്‍ക്ക് രാജ്യത്ത് കോണ്‍സ്ലേറ്റും അനുവദിക്കുകയാണ്. ആരാണ് ഇസ്രയേല്‍ .. ഒരു നിരാലംഭ സമൂഹത്തെ വംശീയ ഉന്മൂലനം നടത്തി പശ്ചിമേഷ്യയെ രക്ത പങ്കിലമാക്കിയ കാട്ടാളന്മാര്‍ .. അന്താരാക്ഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ലക്ഷക്കണക്കായ പിഞ്ചു മക്കളെ ചുട്ടെരിച്ച് , ആശുപത്രികളിലും ആരാധനാലയങ്ങളിലും സ്കൂളുകളിലും തീമഴ വര്‍ഷിച്ചു ആര്‍ത്തട്ടഹസിക്കുന്ന പിശാചുക്കള്‍ .. ഫലസ്തീന്‍ എന്ന കൊച്ചു രാഷ്ട്രം ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ കണ്ണീര്‍ക്കടലാണ് . ഏറെ പ്രയാസപ്പെട്ടാണ് മാധ്യമങ്ങള്‍ പോലും ഇസ്രയേല്‍ നടത്തുന്ന ഗാസയിലെ ഭീകര താണ്ഡവങ്ങള്‍ പുറം ലോകത്തെത്തിക്കുന്നത്.
ഇസ്രയേല്‍ എന്ന രാഷ്ട്രം പിറവികൊണ്ട ശേഷം ജീവനോടെ കത്തിച്ചാമ്പലായ മനുഷ്യ ജന്മങ്ങളുടെ കണക്കുകള്‍ രേഘപെടുത്താന്‍ പോലും ഇവിടെ മനുഷ്യാവകാശ സംഘടനകള്‍ക്കും അന്താരഷ്ട്ര സംവിധാനങ്ങള്‍ക്കും ആയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ മഹാ രാജ്യം അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട് ഫലസ്തീന്‍ ജനതയെ . ഇപ്പോള്‍ സമാധാന കാംക്ഷികളെയെല്ലാം ആശങ്കയിലാഴത്തി
ഇന്ത്യയുടെ വിദേശ കാര്യ വകുപ്പ് ഇത്തരം ഒരു ആത്മഹത്യാ പരമായ തീരുമാനം കൈക്കൊള്ളാന്‍ ഉണ്ടായ സാഹചര്യം എന്താണ്. മൊസാദ് എന്ന ലോകത്തെ ഒന്നാംകിട ഭീകര ചാര സംഘടന
വെള്ളവും വളവും കൊടുക്കുന്ന തമ്പുരാക്കന്മാര്‍ ദില്ലിയിലും ജന്മമെടുത്തിട്ടുണ്ട് എന്ന് സംശയിക്കാന്‍ പോലും നമുക്ക് ഭയമാണ്. മൊസാദിന്റെ തെമ്മാടിത്തരങ്ങള്‍ പൊതുവേ തെളിയിക്കപ്പെടാറില്ലങ്കിലും ഏതാനും വര്ഷം മുമ്പ് ഹമാസ് നേതാവായിരുന്ന മബ്ഹൂഹിനെ ദുബായിലെ ഹോട്ടലില്‍ വെച്ച് ക്രൂരമായി കൊന്നു കളഞ്ഞവാര്‍ത്ത CC TV വീഡിയോ ദൃശ്യങ്ങളോടെ
ദുബായ് പോലീസ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ലോകത്തോട്‌ വിളിച്ചു പറഞ്ഞപ്പോള്‍ ലോകം അമ്പരന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒട്ടേറെ ഭീകര താണ്ഡവങ്ങളുടെ ബുദ്ധി കേന്ദ്രം മൊസാടിന്റെതാണ് . ഇസ്രയേല്‍ കോണ്‍സുലേറ്റ് രാജ്യത്ത് തുറന്നു കൊടുക്കുക വഴി ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. തങ്ങളുടെ കുടില തന്ത്രങ്ങള്‍ക്ക് പാവകളെ സൃഷ്ടിക്കാന്‍ "ഇസ്രായേലിനൊരു കൊട്ടാരം "ഇതായിരിക്കും ഇസ്രയേല്‍ കോണ്‍സുലേറ്റ് .. രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വിള്ളല്‍ വീഴ്ത്താനും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കാനും മൊസാദ് നിരന്തരം ശ്രമിക്കും .. ഭാരതത്തിന്റെ യശസ്സ് പടിഞ്ഞാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മന്‍മോഹനും കൂട്ടാളികളും
ഈ യാദാര്‍ത്യങ്ങള്‍ ബോധ പൂര്‍വ്വം വിസ്മരിക്കുനതിനു കനത്ത വില നല്‍കേണ്ടി വരും.
ജൂത പരിഷകള്‍ക്ക് പരവതാനി വിരിക്കാന്‍ അനുവദിക്കരുത്. പ്രതിഷേധിക്കുക ..പ്രാര്‍ഥിക്കുക
-- 










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ