ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16

ഏറ്റവും വലിയ കടല് പാലം ചൈനയില്



ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ കടല് പാലം ചൈന തുറന്നുകൊടുത്തു . തീരദേശനഗരമായ ഖ്വിംഗ്ദോയെയും ജിയോസു ദ്വീപിലെ ഹുവാംഗ്ദോയെയും തമ്മില് ബന്ധിപ്പിക്കുന് നതാണ് 42.4 കിലോമീറ്റര് നീളം വരുന്ന പാലം. ജിയോസു ബേ ബ്രിഡ്ജ് എന്നാണ് ഇതറിയപ്പെടുക. 155 കോടി ഡോളര് ചെലവിട്ടു നാലുവര്ഷംകൊണ്ടാ ണ് പാലം നിര്മിച്ചത്.

പാലത്തിന് കൊടുങ്കാറ്റിനെയ ും ഭൂകമ്പത്തെയും അതിജീവിക്കാന് സാധിക്കുമെന്ന് ചൈനീസ് അധികൃതര് വ്യക്തമാക്കി. പാലത്തിന്റെ ഭാഗമായി കടലിനടിയിലൂടെ തുരങ്കവുമുണ്ട്. അമേരിക്കയിലെ ലൂസിയാനയിലെ കോസ്വെയെ കടത്തിവെട്ടിയാണ ജിയോസു ബേ ബ്രിഡ്ജ് ലോകത്തെ ഏറ്റവും നീളം കൂടിയ കടല്പ്പാലമെന്ന പദവി നേടിയത്.
853919aa7e.jpg

c52d7126b0.jpg
d6155599d2.jpg

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ